By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • Kerala
  • India
  • UAE
  • Qatar
  • Egypt
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: കമലയോ ട്രംപോ? വിധിയെഴുതാന്‍ അമേരിക്ക നാളെ തെരെഞ്ഞെടുപ്പിലേക്ക്, വിധിയെഴുതാതെ സര്‍വ്വേ ഫലങ്ങള്‍.
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • Kerala
  • India
  • UAE
  • Qatar
  • Egypt
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • Kerala
  • India
  • UAE
  • Qatar
  • Egypt
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Internaltional > കമലയോ ട്രംപോ? വിധിയെഴുതാന്‍ അമേരിക്ക നാളെ തെരെഞ്ഞെടുപ്പിലേക്ക്, വിധിയെഴുതാതെ സര്‍വ്വേ ഫലങ്ങള്‍.
Internaltional

കമലയോ ട്രംപോ? വിധിയെഴുതാന്‍ അമേരിക്ക നാളെ തെരെഞ്ഞെടുപ്പിലേക്ക്, വിധിയെഴുതാതെ സര്‍വ്വേ ഫലങ്ങള്‍.

vishwalokam.com@gmail.com
Last updated: 2024/11/04 at 4:12 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

വാഷിങ്ടണ്‍: നവംബര്‍ അഞ്ചിന്‍റെ പൊന്‍പുലരിക്കായ് കാത്തിരിക്കുകയാണ് അമേരിക്ക. ഇതുവരെ നടന്ന പ്രചരണങ്ങള്‍ക്ക് സമാപ്തി കുറിച്ച് നാളെ അമേരിക്ക വിധിയെഴുതും. 538 ഇലക്ട്രല്‍ വോട്ടുകളില്‍ മാജിക്ക് നമ്പറായ 270 തൊടുന്നവര്‍ക്ക് വൈറ്റ്ഹൗസിലെത്താം. നിലവിലെ കണക്കനുസരിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിന് 219ും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന് 226 ഇലക്ട്രല്‍ വോട്ടുകളുമാണുള്ളത്. ഭരണം ലഭിക്കാനായി കമലയ്ക്ക് 44 അധിക ഇലക്ടറല്‍ വോട്ടുകളും ട്രംപിന് 51 അധിക ഇലക്ടറല്‍ വോട്ടുകളും ആവശ്യമാണ്.

ഇതുവരെ പുറത്തു വന്ന സര്‍വ്വേ ഫലങ്ങളൊന്നും വ്യക്തമായ ഭൂരിപക്ഷം ആര്‍ക്കും പ്രവചിച്ചിട്ടില്ലെന്നതാണ് ഇരു പാര്‍ട്ടികളുടെയും നെഞ്ചിടിപ്പ് കൂട്ടുന്നത്. ന്യൂയോര്‍ക്ക് പോസറ്റ്, എം.ബി.സി, എം.എന്‍.എന്‍ തുടങ്ങിയ മാധ്യമങ്ങളുടെ ഫലങ്ങള്‍ ആര്‍ക്കും മുന്‍തൂക്കമുണ്ടായിരുന്നില്ല പക്ഷേ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ട്രംപിനും റോയിട്ടര്‍ കമലയ്ക്കും ചെറിയ രീതിയില്‍ വിജയ സാധ്യത കല്‍പ്പിക്കുന്നു.

ഇരുവരുടെയും നോട്ടം ചാഞ്ചാട്ടമുള്ള സംസ്ഥാനങ്ങളിലേക്കാണ്. 50 സംസ്ഥാനങ്ങളില്‍ ഏഴ് തൂക്കു സംസ്ഥാനങ്ങളിലെ വിധിയാണ് നിര്‍ണ്ണായകമാവുക. ഇതില്‍ കുറഞ്ഞത് കമലയ്ക്ക് മൂന്ന് സംസ്ഥാനവും ട്രംപിന് നാല് സംസ്ഥാനവും ഒപ്പം നില്‍ക്കണം. വിസ്കോന്‍സിന്‍, മിഷിഗണ്‍, പെന്‍സില്‍വാനിയ, നെവാഡ, അരിസോണ, നോര്‍ത്ത് കാരലീന, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളാണ് നിര്‍ണ്ണായ തെരെഞ്ഞെടുപ്പിലെ ഫലം നിര്‍ണ്ണയിക്കുന്നത്. അത് കൊണ്ട് തന്നെ അവസാനഘട്ടത്തില്‍ കമല ശ്രദ്ധ കേന്ദ്രീകരിച്ചത് മിഷിഗണ്‍, ജോര്‍ജിയ, പെന്‍സില്‍വാനിയ എന്നീ സംസ്ഥാനങ്ങളിലായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ട്രംപും ശക്തമായ പ്രചരണത്തിനുണ്ടായിരുന്നു.

ഏതായാലും ഏതു പാര്‍ട്ടി അധികാരത്തില്‍ വന്നാലും ഇന്ത്യയ്ക്ക് തലവേദനയില്ലെന്നതാണ് മറ്റൊരു വസ്തുത. അത് കൊണ്ട് തന്നെ അമേരിക്കന്‍ തെരെഞ്ഞെടുപ്പിലെ വിധി നിര്‍ണ്ണയം ഇപ്രാവശ്യം ഇന്ത്യയ്ക്ക് ആശങ്കപ്പെടേണ്ടതില്ല.

You Might Also Like

ഫലസ്തീന്‍ രാഷ്ട്ര പദവിക്ക് കാലതാമസം നിശ്ചയിച്ച് അന്താരാഷ്ട്ര സമ്മേളനം; രാഷ്ട്ര പദവി അംഗീകരിക്കുമെന്ന് ബ്രിട്ടന്‍റെ ശാസന, ഭീഷണ തള്ളി ഇസ്രയേല്‍

പാക്കിസ്ഥാനെതിരെ സെമി ഫൈനല്‍ ബഹിഷ്‌കരിച്ച് ലെജന്‍ഡ്‌സ്; തീരുമാനം ഇസിബിയെ അറിയിച്ചു, ഇന്ത്യ പുറത്ത്

അമേരിക്കന്‍ തീരം തൊട്ട് സുനാമി തിരമാലകള്‍; റഷ്യയില്‍ വന്‍ നാശനഷ്ടം, ജപ്പാനും ചൈനയും അതീവ ജാഗ്രതയില്‍

നിമിഷ പ്രിയയുടെ വധിശിക്ഷ റദ്ദാക്കിയെന്ന വാദം തള്ളി കേന്ദ്രം, പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം

മുംബൈ രാഷ്ട്രീയത്തില്‍ പുതിയ കരുനീക്കം, രാജ് താക്കറെ 13 വര്‍ഷത്തിന് ശേഷം മാതോശ്രീയില്‍, ഉദ്ധവുമായി കൂടിക്കാഴ്ച്ച

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com November 4, 2024 November 4, 2024
Share This Article
Facebook Twitter Copy Link Print
Previous News മൂന്നാം ടെസ്റ്റിലും ഇന്ത്യയ്ക്ക് തോല്‍വി; പരമ്പര തൂത്തുവാരി ന്യൂസിലാന്‍റ്
Next News പെറുവില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ശക്തമായ ഇടിമിന്നല്‍; താരത്തിന് ദാരുണാന്ത്യം, സഹതാരങ്ങള്‍ കൂട്ടത്തോടെ നിലംപതിച്ചു
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ഫലസ്തീന്‍ രാഷ്ട്ര പദവിക്ക് കാലതാമസം നിശ്ചയിച്ച് അന്താരാഷ്ട്ര സമ്മേളനം; രാഷ്ട്ര പദവി അംഗീകരിക്കുമെന്ന് ബ്രിട്ടന്‍റെ ശാസന, ഭീഷണ തള്ളി ഇസ്രയേല്‍
Internaltional Qatar July 30, 2025
പാക്കിസ്ഥാനെതിരെ സെമി ഫൈനല്‍ ബഹിഷ്‌കരിച്ച് ലെജന്‍ഡ്‌സ്; തീരുമാനം ഇസിബിയെ അറിയിച്ചു, ഇന്ത്യ പുറത്ത്
India Internaltional Sports July 30, 2025
അമേരിക്കന്‍ തീരം തൊട്ട് സുനാമി തിരമാലകള്‍; റഷ്യയില്‍ വന്‍ നാശനഷ്ടം, ജപ്പാനും ചൈനയും അതീവ ജാഗ്രതയില്‍
Internaltional July 30, 2025
നിമിഷ പ്രിയയുടെ വധിശിക്ഷ റദ്ദാക്കിയെന്ന വാദം തള്ളി കേന്ദ്രം, പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം
India Internaltional Kerala July 29, 2025
//

We influence 20 million users and is the number one business and technology news network on the planet

VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?