By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: സിജെപി പ്രതിഷേധം: പുതിയ വിദ്യാഭ്യാസ മന്ത്രിയെ പ്രഖ്യാപിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്‍റെ രാജിയില്‍ കുടുങ്ങി സര്‍ക്കാര്‍, പാറ്റ പ്രയോഗത്തില്‍ തലചൊറിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Education > സിജെപി പ്രതിഷേധം: പുതിയ വിദ്യാഭ്യാസ മന്ത്രിയെ പ്രഖ്യാപിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്‍റെ രാജിയില്‍ കുടുങ്ങി സര്‍ക്കാര്‍, പാറ്റ പ്രയോഗത്തില്‍ തലചൊറിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
EducationIndiaKerala

സിജെപി പ്രതിഷേധം: പുതിയ വിദ്യാഭ്യാസ മന്ത്രിയെ പ്രഖ്യാപിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്‍റെ രാജിയില്‍ കുടുങ്ങി സര്‍ക്കാര്‍, പാറ്റ പ്രയോഗത്തില്‍ തലചൊറിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

vishwalokam.com@gmail.com
Last updated: 2026/07/25 at 4:30 PM
vishwalokam.com@gmail.com
Share
2 Min Read
പുതിയ വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷി
SHARE

ജന്തര്‍ മന്ദര്‍ പ്രതിഷേധം അവസാനിപ്പിക്കുന്നുവെന്ന് സിജെപി
യുവാക്കള്‍ക്ക് നേരെയുള്ള പാറ്റ പ്രയോഗത്തിന് ചീഫ് ജസ്റ്റിസിന് നന്ദിയെന്ന് അഭിജിത്ത് ദീപ്‌കെ.

ന്യൂഡല്‍ഹി: 37 ദിവസം നീണ്ടു നിന്ന് പ്രതിഷേധ സമരത്തിന് തിരശ്ശീല വീണിരിക്കുന്നു. ലക്ഷ്യം പൂര്‍ത്തിയായ സന്തോഷത്തിലാണ് സിജെപി പ്രവര്‍ത്തകര്‍. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉച്ചയ്ക്ക് രാജിവെച്ചതോടെയാണ് പ്രതിഷേധം വിജയം കണ്ടതായി പ്രഖ്യാപിച്ചത്. സിജെപി ഫൗണ്ടര്‍ അഭിജിത്ത് ദീപ്‌കെ നിലത്തടിച്ചായിരുന്നു മന്ത്രിയുടെ രാജി സ്വീകരിച്ചത്. ഇതോടെ ജന്ദര്‍ മന്ദറിലുള്ള പ്രതിഷേധം അവസാനിപ്പിക്കുന്നുവെന്ന് അഭിജിത്ത് ദീപ്‌കെ ഔദ്യോഗികമായി അറിയിച്ചു. വൈകുന്നേരത്തോടെ പ്രള്‍ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായും കേന്ദ്രം പ്രഖ്യാപിച്ചു.

നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്നായിരുന്നു സിജെപിയുെട സമരം ജന്ദര്‍ മന്ദറില്‍ ആരംഭിച്ചത്. കഴിഞ്ഞ 4 തവണ പരീക്ഷ പേപ്പർ ചോർന്നിരുന്നു. ഇതിന് പിന്നാലെ 23ഓളം വിദ്യാര്‍ത്ഥികള്‍ ആത്മഹത്യം ചെയ്തു. ഇന്ത്യയുടെ വിദ്യാഭ്യാസ രംഗം വ്യവസ്ഥാപിതമായി കൊണ്ട് പോവണമെന്നും അതിന് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചേ മതിയാവുയെന്നും സിജെപി ആവശ്യപ്പെട്ടു. സമരത്തിന് ഐക്യധാര്‍ഡ്യം പ്രഖ്യാപിച്ച് പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ വാങ് സാന്‍ചുക് നിരാഹാര സമരവും പ്രഖ്യാപിച്ചു. സമര വേദിയില്‍ പല രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും പങ്കെടുത്തു. സമരം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്ക്കാര്‍ ശക്തമായി പരിശ്രമിച്ചു. സമരക്കാര്‍ക്കെതിരെ ലാത്തിയും ജലപീരങ്കിയും പ്രയോഗിച്ച് അടിച്ചമര്‍ത്തി പക്ഷേ പാറ്റകള്‍ പിന്‍വാങ്ങിയില്ല. അവസാനം സിജെപിയുടെ മുഴുവന്‍ ആവലശ്യങ്ങളും കേന്ദ്ര സർക്കാർ അംഗീകരിച്ചു.

ആദ്യം ധര്‍മേന്ദ്ര പ്രധാനെ മറ്റു വകുപ്പ് ഏല്‍പ്പിച്ച് നിര്‍മ്മലയ്ക്ക് വിദ്യാഭ്യാസ മന്ത്രി സ്ഥാനം നല്‍കാമെന്ന് പദ്ധതിയിട്ടിരുന്നു. പക്ഷേ ഒരു നിലക്കും പാറ്റകള്‍ കീഴങ്ങടങ്ങില്ലെന്ന് കണ്ടതോടെയാണ് അടവ് മാറ്റിയത്. ഉച്ചയോടെ വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു. വൈകുന്നേരത്തോടെ നിലവിലെ ഭക്ഷ്യ വകുപ്പ് മാന്ത്രിപ്രള്‍ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി പ്രഖ്യാിച്ചു.

കേന്ദ്ര മന്ത്രിമാരായ ജെപി നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലയാണ് സിജെപിയുടെ എല്ലാ ആവശ്യങ്ങളും സ്വീകരിച്ചതായി വക്താക്കള്‍ അറിയിച്ചത്. സിജെപി ആവശ്യപ്പെട്ട മൂന്ന് പ്രധാന ആവശ്യങ്ങള്‍ ഇവയാണ്
1- വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക
2- സമരവുമായി ബന്ധപ്പെട്ടവര്‍ക്ക് നേരെ ഒരു നിയമ നടപടിയും ഉണ്ടാവരുത്
3- നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് 1 കോടി നല്‍കുക.

ഇതില്‍ ആദ്യത്തെ രണ്ടിനും കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടി. മൂന്നാമത്തെ ആവശ്യത്തിന് കേന്ദ്രം മറുപടി നല്‍കിയത് ഇങ്ങനെ; അനുഭാവ പൂര്‍ണ്ണമായ ഒരു പരിഹാരം മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ലഭിക്കും. ചര്‍ച്ചയ്ക്ക ശേഷം ഇരു വിഭാഗവും ഒന്നിച്ചിരുന്നു പത്ര സമ്മേളനം വിളിച്ചു കാര്യങ്ങള്‍ വിശദീകരിച്ചു. സിജെപി മുന്നോട്ട് വെച്ച അടുത്ത രണ്ട് ആവശ്യങ്ങളില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച ചെയ്യുമെന്ന് സിജെപി മുഖ്യ പ്രതിനിധി സൗരവ് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം പറ്റകളെന്ന് വിളിച്ചത് വിദ്യാര്‍ത്ഥികളെയല്ലെന്നും വ്യാജ ബിരുദധാരികളെയാണ് ഇതില്‍ ഉദ്ദേശിച്ചതെന്നും പാറ്റ പ്രയോഗത്തില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. പാറ്റ എന്ന പ്രയോഗത്തില്‍ ചീഫ് ജസ്റ്റിസിനോട് നന്ദിയുണ്ടെന്നും ആ വളിയാണ് ഞങ്ങളെ ഈ നിലയില്‍ കൊണ്ടെത്തിച്ചെതെന്നും അഭിജിത് ദീപ്‌കെ പറഞ്ഞു. യഥാർത്ഥത്തില്‍‍ ചീഫ് ജസ്റ്റിസിന്‍റെ ഈ വിളിയായിരുന്നു സിജെപിയുടെ രൂപീകരണത്തിന് കാരണമായത്.

You Might Also Like

സമസ്തയുടെ വിളക്കണഞ്ഞു: സമസ്ത ജന.സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്ല്യാർ അന്തരിച്ചു. അനുശോചനമറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

നീതീകരിക്കാനാവത്ത അരാജകത്വം: കാക്കിയിട്ടവന്‍ തെമ്മാടിയാവുന്ന നേര്‍ക്കാഴ്ച്ച, രാജ്യത്തെ രക്ഷിക്കാന്‍ സമരം തുടരട്ടേ, വിദ്യാഭ്യാസം സംരക്ഷിക്കപ്പെടട്ടേ

ഡല്‍ഹിയില്‍ പോലീസ് അഴിഞ്ഞാട്ടം: ജനാധിപത്യത്തെ തല്ലിച്ചതച്ചു,അറസ്റ്റു ചെയ്ത നേതാക്കളെ വിട്ടയച്ചു, ആവശ്യം തീരാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രക്ഷോഭകര്‍

സ്പാനിഷ് വസന്തം, സര്‍വ്വാധിപത്യം ടിക്കി ടാക്ക, ദുരന്തമായി മെസ്സിപ്പട, ചരിത്രത്തിലെ നാണംകെട്ട തോല്‍വി, ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി സ്‌പെയിന്‍ ക്യാപ്റ്റന്‍ റോഡ്രി

കലാശപ്പോരിന് മണിക്കൂറുകള്‍ ബാക്കി, കണ്ണുംനട്ട് കായിക ലോകം ന്യുയോര്‍ക്കിലേക്ക്, സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com July 25, 2026 July 25, 2026
Share This Article
Facebook Twitter Copy Link Print
Previous News സമസ്തയുടെ വിളക്കണഞ്ഞു: സമസ്ത ജന.സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്ല്യാർ അന്തരിച്ചു. അനുശോചനമറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

സമസ്തയുടെ വിളക്കണഞ്ഞു: സമസ്ത ജന.സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്ല്യാർ അന്തരിച്ചു. അനുശോചനമറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
Education India Internaltional Kerala Qatar UAE July 23, 2026
നീതീകരിക്കാനാവത്ത അരാജകത്വം: കാക്കിയിട്ടവന്‍ തെമ്മാടിയാവുന്ന നേര്‍ക്കാഴ്ച്ച, രാജ്യത്തെ രക്ഷിക്കാന്‍ സമരം തുടരട്ടേ, വിദ്യാഭ്യാസം സംരക്ഷിക്കപ്പെടട്ടേ
Editorial Education Health India Internaltional Kerala July 22, 2026
ഡല്‍ഹിയില്‍ പോലീസ് അഴിഞ്ഞാട്ടം: ജനാധിപത്യത്തെ തല്ലിച്ചതച്ചു,അറസ്റ്റു ചെയ്ത നേതാക്കളെ വിട്ടയച്ചു, ആവശ്യം തീരാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രക്ഷോഭകര്‍
Education Health India Internaltional July 21, 2026
സ്പാനിഷ് വസന്തം, സര്‍വ്വാധിപത്യം ടിക്കി ടാക്ക, ദുരന്തമായി മെസ്സിപ്പട, ചരിത്രത്തിലെ നാണംകെട്ട തോല്‍വി, ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി സ്‌പെയിന്‍ ക്യാപ്റ്റന്‍ റോഡ്രി
India Internaltional Sports July 20, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?